सब्‍सक्राईब करें

क्या आप ईमेल पर नियमित कहानियां प्राप्त करना चाहेंगे?

नियमित अपडेट के लिए सब्‍सक्राईब करें।

- മുങ്ങുന്ന കേരളത്തിൻ്റെ രക്ഷക്ക് ചുക്കാൻ പിടിച്ചത് ' സംഘം ' ഷാഹിദ്

ഡോ.നീതു | മഹാരാഷ്ട്ര

parivartan-img

2018 ജൂലൈ പകുതി  മസൂ ആരംഭിച്ചിരുന്നു, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളി ആശ്വാസത്തിന്റെ നെടുവീപ്പായി മഴ പെയ്യുമ്പോ, കേരളത്തി എല്ലാം ശരിയായ രീതിയി അല്ലയിരുന്നുദൈവത്തിന്റെ സ്വന്തം നാട് (ദേവതയുടെ സ്വന്തം നാട്) എന്നറിയപ്പെടുന്ന കേരളം, മുകാല റെക്കോഡുകളെല്ലാം തകത്ത് കനത്ത മഴയ്ക്ക് സാക്ഷ്യം വഹിക്കുകയായിരുന്നുജ്യോത്സ്യന്മാരുടെ നെറ്റിയി ആശങ്കയുടെ നിഴലുക ആഴ്ന്നിറങ്ങാ തുടങ്ങിഒടുവി2018 ഓഗസ്റ്റ് 8-ന് വൈകുന്നേരത്തോടെ കേരളത്തിലെ 54 അണക്കെട്ടുകളുടെയും ജലനിരപ്പ് അപകടാവസ്ഥയിലായി.  24 മണിക്കൂറിനുള്ളി 34 ഡാമുകളുടെ ഗേറ്റുക തുറക്കേണ്ടി വന്നു26ഷത്തിനിടെ ആദ്യമായാണ് ഇടുക്കി അണക്കെട്ടിന്റെ അഞ്ച് ഗേറ്റുകളും ഒരേസമയം തുറക്കുന്നത്.  ഇപ്പോ കേരളം മുഴുവ അഭൂതപൂവമായ വെള്ളപ്പൊക്കത്തിന്റെ പിടിയിലായിരുന്നു.


           ചെങ്ങന്നൂപാണ്ടനാട്,ഇടനാട്, ആറന്മുള, കോഴഞ്ചേരി, അയിരൂ, റാന്നി, പാണ്ടനാട്, കുട്ടനാട്, ആലുവ, ചാലക്കുടായി തുടങ്ങിയ പ്രദേശങ്ങളി െള്ളം മാത്രം കാണുന്നതുപോലെയായി.  ഇതുവരെ 380-ലധികം ആളുകളുടെ ജീവ വെള്ളമെടുത്തു. ദൈവത്തി്റെ സ്വന്തം ഭൂമിയായ കേരളം എന്ന മഹാദേവനെ പ്രളയമാകുന്ന  രാക്ഷസ ആക്രമിച്ചതുപോലെ തോന്നിഎല്ലായിടത്തും ദുഃഖത്തിന്റെയും നാശത്തിന്റെയും മരണത്തിന്റെയും മനുഷ്യന്റെ നിസ്സഹായതയുടെയും ഭീകരമായ രംഗങ്ങളായിരുന്നു.  മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമനാ കേരളത്തിന്റെ സംരക്ഷകനായി നിയമിക്കപ്പെട്ട വാസുകിയെപ്പോലെ, ഈ അഭൂതപൂവമായ പ്രളയത്തെ ചെറുക്കാ സംഘ സ്വയംസേവക കളത്തിലിറങ്ങി.


        രാഷ്ട്രീയ സേവാഭാരതിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ദേശിയ സേവാഭാരതിയുടെ നേതൃത്വത്തി ആയിരക്കണക്കിന് സന്നദ്ധപ്രവത്തക ഒരേ മനസോടേ കൂട്ടിയോജിച്ച് ദുരിതാശ്വാസ പ്രവത്തനങ്ങളി പ്പെട്ടുചെങ്ങന്നൂ ജില്ലയിലെ 24 കാരനായ വിശാ നായരും അവരി ഒരാളായിരുന്നു.  വിശാ (സേവാ സംസ്കാരം)പഠിച്ചത് തന്റെ (സഹോദരന്റെ സംസ്കാര ) ശാഖയി നിന്നാണ്. വെള്ളപ്പൊക്കത്തി മുങ്ങിത്താഴുന്ന ആളുകളെ രക്ഷിക്കാ ധീരനായ യുവാവ് തന്റെ ജീവിതം ഒഴിഞ്ഞുവെച്ചുകേരളത്തി ഇപ്പോ നടക്കുന്ന ദുരിതാശ്വാസ പ്രവത്തനങ്ങ കൈകാര്യം ചെയ്യുന്ന സേവാഭാരതി തിരുവനന്തപുരം ഡിവിഷ സെക്രട്ടറി ശ്രീ എസ്ജയകൃഷ്ണ വിപരിക്കുന്നു( വിവരിക്കുന്നു) പിതാവായ വേണുഗോപാ നായരെയും അമ്മ ജയശ്രീയെയും സഹോദരി ആതിര നായരെയും സുരക്ഷിത സ്ഥാനത്തെത്തിച്ച ശേഷം ഓഗസ്റ്റ് 16 ന് പുലച്ചെ 4 മണിയോടെ രക്ഷാപ്രവത്തനത്തിന്റെ മുനിരയി വിശാ സന്നദ്ധപ്രവത്തകക്കൊപ്പം കുടുങ്ങിക്കിടക്കുന്ന 50 കുടുംബങ്ങളെ രക്ഷപ്പെടുത്താ പോയി. വലിയ വെള്ളപ്പൊക്കത്തി  അപ്പോ സമീപത്തെ മുറിയപ്പാ പാലത്തിന് കുറുകെ ഒരാ മുങ്ങിമരിക്കുന്നത് കണ്ടു.   മിന്ന വേഗത്തി അദ്ദേഹത്തെ രക്ഷിക്കാനായ്ഓടി ചെന്ന് വെള്ളത്തിലേക്ക് ചാടിദൃക്സാക്ഷിക പറയുന്നത്, വെള്ളപ്പൊക്കത്തിന്റെ വേഗത വിശാലിനെയും പിടികൂടി അവനെയും കൂടെ കൊണ്ടുപോയി യെനാണ് . ഗ്രാമവാസികക്ക് മുങ്ങിക്കൊണ്ടിരുന്ന ആളി്റെ ജീവരക്ഷിക്കാ സാധിച്ചെങ്കിലും വിശാലി്റെ ജീവ രക്ഷിക്കാനായില്ലമൂന്ന് ദിവസത്തിന് ശേഷം വിശാലിന്റെ മൃതദേഹം സംഭവസ്ഥലത്ത് നിന്ന് 100 മീറ്റ അകലെ വെള്ളത്തി മുങ്ങിയ നിലയി കണ്ടെത്തിവിശാലിന്റെ സഹോദരി ആതിര നായ പറയുന്നു, "എന്റെ വൃദ്ധരായ മാതാപിതാക്കക്ക് അവരുടെ ഏക മകനെ നഷ്ടപ്പെട്ടുവെന്നത് സംശയമില്ല, പക്ഷേ വിശാ എന്നേക്കും ഞങ്ങളുടെ ഹൃദയത്തി ജീവിക്കും, അവന്റെ ത്യാഗത്തി ഞങ്ങ അഭിമാനിക്കുന്നു."

323 Views
अगली कहानी