सब्‍सक्राईब करें

क्या आप ईमेल पर नियमित कहानियां प्राप्त करना चाहेंगे?

नियमित अपडेट के लिए सब्‍सक्राईब करें।

സേവകരൂപത്തിലെത്തിയ ദേവതാ ഗണം.

നിഷി രഞ്ജൻ | കേരളം

parivartan-img

റോഡ് വൃത്തിയാക്കുന്ന പ്രവത്തക

"ദൈവത്തിന്റെ സ്വന്തം നാട്" എന്ന് വിളിക്കപ്പെടുന്ന കേരളം എല്ലായ്‌പ്പോഴും വിനോദസഞ്ചാരികളെ മാത്രമല്ല, വിവിധ സ്ഥലങ്ങളി നിന്നുള്ള സന്യാസിമാരെയും തീഥാടകരെയും സദാ ആകഷിക്കുന്ന സ്ഥലമാണ്, എന്നാ ഇത്തവണ അത് മഴദൈവത്തിന്റെ കോപം, ഏറ്റു വാങ്ങിയതായി കണ്ടു.2021 ഒക്ടോബ 16-ന്, കേരളത്തി അഭൂതപൂവമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായി. പുലച്ചെ 5 മണിക്ക് തുടങ്ങിയയ മഴ ഉച്ചയോടെ, ശക്തിയാജിച്ച് പെയ്ത് കന്നുകാലികളേയും, കിടക്കക പാത്രങ്ങ തുടങ്ങിയ എല്ലാ വീട്ടുസാധനങ്ങളേയും വിവിധ ദിക്കുകളിലേക്ക് ഒഴുക്കിക്കോണ്ടു പോയി!. റോഡുക ഇല്ലാതായി, ഗതാഗതം സാധ്യമല്ലാതായി. ചെളി നിറഞ്ഞ കുളങ്ങളി നിന്നും മറ്റ് ഭാഗങ്ങളിലും ചെളി നിറയാ തുടങ്ങിവാഹനങ്ങ ഓടിക്കുന്നത് ചിന്തിക്കുവാ പോലും പറ്റാതായി, എന്തിന്  കാനടയാത്ര പോലും അപകടകരമായി. ബുദ്ധിമുട്ടിനാ ആളുക എന്ത്  ചെയ്യണമെന്നറിയാതെ പകച്ചുപോയിരുന്നു. വെള്ളപ്പൊക്കത്തി കുടുങ്ങിയവരെ സഹായിക്കാനുള്ള വഴിക കണ്ടെത്താ ക്കാരും  ശ്രമിക്കുന്നുണ്ടായിരുന്നു. ഇടുക്കി, കോട്ടയ൦, പത്തനംതിട്ട മേഖലകളിലാണ് കൂടുത നാശനഷ്ടമുണ്ടായത്.സമയം അവരുടെ രക്ഷയ്ക്കായി  കേരള സേവാഭാരതിയുടെ പ്രവത്തക ദേവതാ രൂപത്തി അവിടെ ഓടിയെത്തി.


കക്കയാറി താക്കാലിക പാലം പണിയുന്ന പ്രവത്തക

വെള്ളപ്പൊക്കം ഏറ്റവും കൂടുത ബാധിച്ച പ്രദേശങ്ങളി 600 പ്രവത്തക എത്തി കാര്യങ്ങ ക്രമീകരിക്കാ തുടങ്ങി. ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക വളരെ നീണ്ടതായിരുന്നിറ്റും, പ്രവത്തക വേഗത്തിലും വിവേകത്തോടെയും നടപ്പിലാക്കാ ക്ഷണംകൊണ്ടു തയ്യാറായി. ആദ്യം, കിണറുകളിളും വീടുകളിളും റോഡുകളിലും ഉള്ള അവശിഷ്ടങ്ങ അവ വൃത്തിയാക്കി, തുടന്ന് ഭക്ഷണപ്പൊതികളും കിടക്കകളും വിതരണം ചെയ്തു. അവ താക്കാലിക പാലങ്ങളും ഉണ്ടാക്കി. ഇതിനെല്ലാം വളരെയധികം കഠിനാധ്വാനവും, കാര്യകത്താക്കളുടെ ഏകോപനവും ആവശ്യമായിരുന്നു.


കടകളിലെ ചെളി വൃത്തിയാക്കുന്ന പ്രവത്തക

ഒക്‌ടോബ 17-ന് 16 കുടുംബങ്ങ വീടുകളിലേക്ക് മടങ്ങിയെങ്കിലും വീടിനുള്ളിലെ അവസ്ഥ കണ്ട് പരിഭ്രാന്തരായി. മണ്ണും അവശിഷ്ടങ്ങളും നിറഞ്ഞ് വീട്ടുപകരണങ്ങളെല്ലാം ഉപയോഗശൂന്യമായിരുന്നു. എങ്ങനെ, എവിടെ തുടങ്ങണം എന്നറിയാതെ പകച്ച് കണ്ണുനീ പൊഴിഞ്ഞുഅവരെ സഹായിക്കാ പ്രവത്തകരും എത്തി. വീട്ടുടമകളും പ്രവ്തകരും ചേന്ന് വീടുക വൃത്തിയാക്കി. 5 അടിയോളം ചെളി നിറഞ്ഞതിനാ ഇത് എളുപ്പമുള്ള കാര്യമായിരുന്നില്ല, എന്നിരുന്നാലും  ചുരുങ്ങിയ സമയത്തിനുള്ളി അവ താമസയോഗ്യമാക്കി മാറ്റി.

കൂട്ടിക്ക, കൊക്കയാ, മണിമല തുടങ്ങിയ  5 പഞ്ചായത്തുകളിലെ ജന ജീവിതം പുനരാരംഭിക്കുന്നതിനായി തുടന്ന് പ്രവത്തിച്ചു. മൊത്തം 450 വീടുകളി 310 കിണറുകളി നിരവധി ചെറുകിട ഫാക്ടറികളി പിന്നെ, റോഡുകളിലും വീണതായ മരങ്ങളും ചെളിയും നീക്കം ചെയ്തതായി സേവാഭാരതിയുടെ കാര്യകത്താവ് (വോളന്റീ) ജിദി രമേഷ് വിശദീകരിക്കുകയുണ്ടായി. ഗ്രാമവാസികക്കൊപ്പം പ്രവത്തകരും യുദ്ധകാലാടിസ്ഥാനത്തി പ്രവത്തിച്ചു, കൊക്കയാറി കാര്യങ്ങ സാധാരണ രീതിയിലേക്ക് മാറിത്തുടങ്ങി. ഗ്രാമപഞ്ചായത്ത് അംഗം  അദ്ഭുതപ്പെട്ടിരിക്കെ സ്വയംസേവക അവരുടെ പതിവ് കാക്കി വസ്ത്രം ധരിച്ച് തകന്ന പാലം സ്ഥാപിക്കാ ഉട പോയി. ഗ്രാമത്തെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പാലം ഗ്രാമത്തിന് വളരെ പ്രധാനമായിരുന്നു. മരത്തൂണുകളും മറ്റ് പ്രാദേശിക വിഭവങ്ങളും ഉപയോഗിച്ച് 12 മീറ്റ നീളമുള്ള ഒരു താക്കാലിക പാലം പ്രവത്തകരും ഗ്രാമവാസികളും ചേന്ന് സ്ഥാപിച്ചു. ഗ്രാമ പഞ്ചയത്ത് മെമ്പ പറയുന്നതനുസരിച്ച്, "പാലം നിമ്മിച്ചത് ഗ്രാമീണ കിയ വിഭവങ്ങ കൊണ്ടല്ല, മറിച്ച് പ്രവത്തകരുടെ കഠിനാധ്വാനം കൊണ്ടാണ്."

ഗ്രാമത്തി ഒരു ക്ഷേത്രം ഉണ്ടായിരുന്നു, നാലടിയോളം ഉയരത്തി ചെളി മൂടിയതു കാരണം കുടുങ്ങിയ, വാതി തുറക്കാ സഹായിച്ചത് സേവാഭാരതി പ്രവത്തകരായിരുന്നു. നാരായ മ്മ യോഗ് ആശ്രമത്തിലെ ശിഷ്യന്മാ പ്രവത്തനത്തി വികാരധീരരായി. കാര്യകത്താക്ക ക്ഷേത്രം മാത്രമല്ല, സമീപത്തെ കിണറും വൃത്തിയാക്കി. ഈ ഉദ്യമം കണ്ട ഗ്രാമത്തിലെ ഒരു പ്രമുഖ ഒരാളായ  ഒരു തൊഴിലാളിയെയും പമ്പും പ്രവത്തകക്ക് കി സഹായിച്ചു.

സേവാഭാരതി പ്രവത്തക ശുചീകരണത്തി മാത്രം ഒതുങ്ങാതെ 250 ഓളം കുടുംബങ്ങക്ക് ദിവസവും ഭക്ഷണം കി വന്നു . ആവശ്യമായ പാത്രങ്ങ, കിടക്കക, ഗ്യാസ് സിലിണ്ടറുക, സ്റ്റൗ, കൊതുകുവലക എന്നിവയും വിതരണം ചെയ്തു. മതവേതിരിവില്ലാതെ നിസ്വാത്ഥമായ പ്രവൃത്തിക ചെയ്യുന്നത് കണ്ട ഒരു ക്രിസ്ത്യ സ്ത്രീയായ ഷെല്ലി തോമസ് പ്രചോദനം പൂണ്ട് തന്റെ വീട്, സേവാഭാരതി ഓഫീസായി പ്രവത്തിക്കാ നല്കി.

അതിനിടയി മരങ്ങളും പാറകളും വീണ് ഗതാഗതം സ്തംഭിച്ച റോഡുക വൃത്തിയാക്കാ കുറെ ഉണ്ടായിരുന്നു. സേവാഭാരതി പ്രവത്തക 12 റോഡുക വൃത്തിയാക്കി ഉപയോഗയുക്തമാക്കി, കൂടാതെ കഴിയുന്നത്ര വേഗം, ഗ്രാമങ്ങളി ജനജീവിതം സാധാരണ നിലയിലാകുമെന്നും ഉറപ്പുവരുത്തി.

253 Views
अगली कहानी