सब्‍सक्राईब करें

क्या आप ईमेल पर नियमित कहानियां प्राप्त करना चाहेंगे?

नियमित अपडेट के लिए सब्‍सक्राईब करें।

തുടർച്ചയായ സേവനം

ഡോ.നീതു | റാഞ്ചി | ഭാരതം

parivartan-img

 ഒന്നര വയസ്സുകാരി ഗീതയുടെയും ആറുമാസം പ്രായമുള്ള ആയുഷ് ലോഹറിന്റെയും ജീവിതത്തി നിന്ന് നാലുമാസം മുമ്പ് അമ്മയുടെ നിഴ നഷ്ടമായിരുന്നുലോക്ക്ഡൗ സമയത്ത് റിക്ഷാ വലിക്കുന്ന അവരുടെ പിതാവിന്റെ വരുമാന മാഗവും ഇല്ലാതാക്കിറാഞ്ചിയിലെ പഹങ്കോച്ചയി, നിത്യഭക്ഷണം സമ്പാദിച്ചിരുന്ന ഈ കുടുംബം രണ്ടുനേരം റൊട്ടിക്ക് വേണ്ടി ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കെണ്ടതായി വന്നു.  അയ വീട്ടുകാരോട് പഞ്ചസാര കലത്തിയ തവിട് ചോദിച്ച് പാലിന് പകരം പാ മുഖമുള്ള ആയുഷിന് ഭക്ഷണം കാ അവരുടെ മുത്തശ്ശി ജൂലിയ മിസ് നിബന്ധിതയായി വിവശത സംഘത്തിന്റെ ശിവാജി നഗറിലെ സിറ്റി എക്‌സിക്യൂട്ടീവായ വിജയ് ജിയി എത്തിയപ്പോ, ആയുഷ് മാത്രമല്ല, റാഞ്ചിയിലെ ലോഹ്‌റ കൊച്ച, ഭാഭാനഗ, ചാധ്രി, രവിദാസ് മൊഹല്ല എന്നിവിടങ്ങളിലെ 300 നിധനരായ കുട്ടികക്ക് പാ എത്തിച്ചുകൊടുക്കാ അദ്ദേഹം വീടുവീടാന്തരം കയറിയിറങ്ങി. തുടന്ന് ലോക്ക്ഡൗ കാലത്ത് തുടച്ചയായി രണ്ട് മാസം സംഘ സന്നദ്ധ പ്രവത്തക കുട്ടികക്ക് ആവശ്യമായ പാ എത്തിച്ചു കി.

 

ജാഖണ്ഡിലെ റാഞ്ചിയിലെ പല പ്രദേശങ്ങളിലും, പാ ആവശ്യമായ കൊച്ചുകുട്ടികളെ തിരിച്ചറിഞ്ഞ്, ലോക്ക്ഡൗ സമയത്ത് കുട്ടികക്ക് ആവശ്യമായ പാ തുടച്ചയായി  വിതരണം ചെയ്തു.

നാസിക്കിലെ കൊവിഡ് ഹോസ്പിറ്റലിലെ ഒരു ബോഡ്, "കൊറോണ പോസിറ്റീവ് വ്യക്തിയുടെ മരണശേഷം അന്ത്യകമങ്ങക്കായി പരിജന സംഘത്തിന്റെ സന്നദ്ധപ്രവത്തകരെ ബന്ധപ്പെടുക" എന്ന ബോഡ് കൊറോണ കാലഘട്ടത്തിലെ അപാരമായ വേദനയുടെയും സന്നദ്ധപ്രവത്തകരുടെ അതുല്യമായ സേവന മനോഭാവത്തിന്റെയും ഉദാഹരണമാണ്.  ചിലപ്പോ സഹോദരനായും , ചിലപ്പോ മകനായും, ചിലപ്പോ മകളായും കൊറോണ പോസിറ്റീവ് രോഗികളുടെ മൃതദേഹങ്ങളെ തങ്ങളുടെ പ്രിയപ്പെട്ടവരെപ്പോലെ അവ ചുമലിലെറ്റി, നാസിക്കിലെ സഹ ജില്ലാ സഹപ്രവത്തകനായ മങ്കേഷ്ഭായിയുടെയും അദ്ദേഹത്തിന്റെ സഹ സന്നദ്ധപ്രവത്തകരുടെയുംസംഘപരിവാറിന്റെ പെമക്കളായ സൊനാലി ദബക്ക്, ശുഭദ ദേശായി, ദീപാലി ഗഡാക്ക് എന്നിവരും മൃതദേഹങ്ങ പിപിഇ കിറ്റ് ധരിച്ച് കത്തിച്ചവരി പ്പെടുന്നു.

 

 സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങുന്ന യാത്രക്കാക്ക് ഭക്ഷണ പാക്കറ്റ് വിതരണം

പ്രതിസന്ധി വലുതായപ്പോ സമരവും വലുതാണ്, ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളിക സ്വന്തം വീടുകളിലേക്ക് ആയിരക്കണക്കിന് കിലോമീറ്ററുക കാനടയായി പോകെണ്ടതുണ്ട്. ഭരണകൂടത്തിന് അവക്കവശ്യമായക്രമീകരണങ്ങ ചെയ്യുന്നതിന് സാധിക്കാതയപ്പോ  സേവാഭാരതിയുടെ പ്രവത്തകരും സംഘത്തിന്റെ സന്നദ്ധപ്രവത്തകരും രംഗത്തിറങ്ങി. .  രാജ്യത്തെ 1778 സ്ഥലങ്ങളിലായി 44 ലക്ഷത്തിലധികം തൊഴിലാളികക്ക് ഭക്ഷണവും വെള്ളക്കുപ്പികളും മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും കിസംഘത്തിന്റെ അഖിലേന്ത്യാ സഹസേവന മേധാവി രാജ്കുമാജി മാതാലെ പറയുന്നു- " നാടും സമൂഹവും നമ്മുടേതാണ് എന്ന തോന്നലി, ബുദ്ധിമുട്ടുക ധിക്കുമ്പോ അവയോട് പൊരുതണം, സന്നദ്ധപ്രവത്തക കൂടു ഉത്തരവാദിത്തങ്ങ ഏറ്റെടുത്തു."  60,229 സന്നദ്ധപ്രവത്തക 2020 ജൂ 5 വരെ കോവിഡ് -19 പാഡെമിക് കാലഘട്ടത്തി രക്തം ദാനം ചെയ്തു, അതിനാ ആശുപത്രികളി ഗുരുതരമായ രോഗികക്ക് രക്തത്തിന് ക്ഷാമം ഉണ്ടാകില്ലകോവിഡ് -19 ചികിത്സിക്കുന്ന ആശുപത്രികളും മറ്റു സ്ഥലങ്ങളും വൃത്തിയാക്കുന്നതിനും , സാനിറ്റേഷ കാര്യങ്ങ ചെയ്യുന്നതിനും അവ തയ്യാറായി.

 

 റെയിവേ സ്റ്റേഷനി യാത്രക്കാക്ക് ഭക്ഷണപ്പൊതി വിതരണം

മീററ്റിലെ അംറോഹയി പ്രവത്തിക്കുന്ന മെഡിക്ക ഹെപ്പ്‌ലൈനും, രാഷ്ട്രീയ സേവാഭാരതിയുടെ 24 മണിക്കൂറും പ്രവത്തിക്കുന്ന ഹെപ്പ്‌ലൈനും, പ്രശ്ന ബാധിത കുടുംബങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും ഉടനടി പരിഹരിച്ചു.  സൂറത്തി വസ്ത്രവ്യാപാരിയായ നൂ മുഹമ്മദ് ഭക്ഷണത്തിനായി ബുദ്ധിമുട്ടി തുടങ്ങിയപ്പോ 1304 കിലോമീറ്റ അകലെയുള്ള അമേഠിയിലെ വീട്ടിലേക്ക് 3 വയസ്സുള്ള കുട്ടിയേയും, ഭിണിയായ ഭാര്യയേയും കൂട്ടി  കാനടയായി പുറപ്പെട്ടുഎന്നാ ഗാവ് ഹൈവേയി വെച്ച് തന്നെ ഭാര്യ ഇസ്രത്തിന് പ്രസവവേദന തുടങ്ങി.  സമീപത്ത് റേഷ വിതരണം ചെയ്യുന്ന സന്നദ്ധപ്രവത്തകയായ രവി കാസ തന്റെ സഹപ്രവത്തകക്കൊപ്പം അവരുടെ സുരക്ഷിതമായ പ്രസവത്തിന് സഹായിക്കുകയും നഗരത്തിലെ മു യൂണിയ നേതാവ് ഡോ. വികാസ് ഭോലെയുടെ മാതൃസേവ ആശുപത്രിയി ശരിയായ ചികിത്സകുകയും ചെയ്തു.

 കൊറോണ കാരണം ചുറ്റിലും പടന്നുപിടിച്ച ഭീതിയെ അകറ്റുവാ സ്വയംസേവക തങ്ങളുടെ ചടുലതയോടെ ഇത്തരം നിരവധി സേവായാത്രക പൂത്തിയാക്കിയിട്ടുണ്ട്.

 അടുത്ത സേവാത്ര സേവഗാഥയുടെ അടുത്ത ലക്കത്തി.

291 Views
अगली कहानी