सब्‍सक्राईब करें

क्या आप ईमेल पर नियमित कहानियां प्राप्त करना चाहेंगे?

नियमित अपडेट के लिए सब्‍सक्राईब करें।

മഹാവിനാശത്തിന്റെ ഭൂമിയിൽ സൃഷ്ടിയുടെ പുതിയമുകുളങ്ങൾ (കച്ച്, ഗുജറാത്ത്)

ഡോ.നീതു | കച്ച്, | ഗുജറാത്ത്

parivartan-img

ഞങ്ങക്ക് മറയിടാ മേലേ അനന്താകാശവും വിരിച്ചിടാ താഴെ ഭൂമിയും മാത്രം ബാക്കിയായിരുന്നു. ദൈവം എന്താണ്തീരുമാനിച്ചതെന്ന് റിയില്ല, ഏതാനും മിനിറ്റുകളി എല്ലാം നിലംപൊത്തിനാല്പതു ഷമായി സംഗ്രഹിച്ചിരുന്ന വീട്ടുപകരണങ്ങ, കിടക്ക, വസ്ത്രങ്ങ എല്ലാം മലിന്യക്കൂട്ടമായി. കച്ച് (ഗുജറാത്ത്) 22ഷം മുപ് ഉണ്ടായ മഹാവിനാശകരമായ ഭൂചലനത്തി ഉണ്ടായ നാശം വിവരിക്കുമ്പോ ചപ്രേഡീ ഗ്രാമത്തിലെ നിലവിലെ പഞ്ച് ശ്രീ ദാംജി ഭായിയുടെ കണ്ണുക ഇപ്പോഴും നനയുന്നു. എന്നാ, അടുത്ത നിമിഷം അദ്ദേഹം അട നഗറി നിമ്മിച്ച ഭംഗിയുള്ള വീട്ടക, വീതിയുള്ള റോഡുക, സൗകര്യമുള്ള സ്കൂ കെട്ടിടങ്ങ, പഞ്ചായത്ത് ഭവ, ഗ്രാമത്തിന്റെ മധ്യത്തി നിമ്മിച്ച മാതാ റാണിയുടെ വലിയ ക്ഷേത്രം എന്നിവ നോക്കുമ്പോ അദ്ദേഹം ചപ്രേഡിയെ അട നഗ ആക്കിയ കഥ അഭിമാനത്തോടെ പറയുന്നു. നിങ്ങക്ക് അറിയാമോ? ആ മഹാവിനാശകരമായ ഭൂചലനം കൊണ്ടുനശിച്ച 14 ഗ്രാമങ്ങ സേവാഭാരതി - ഗുജറാത്ത് സേവ ഇന്റനാഷണലിന്റെ സഹായത്തോടെ വീണ്ടും പുനഃസ്ഥാപിച്ചു. ഗ്രാമങ്ങളി  ഒന്നാണ് ചപ്രേഡി, ഇന്ന് എല്ലാ സൗകര്യങ്ങളുമുള്ള അട നഗ ആയി മാറിയിരിക്കുന്നത്


2001 ജനുവരി 26-ന് ഭാരതം മുഴുവനും 52-മത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോ രാവിലെ 8:46-ന് ഗുജറാത്തിലെ കച്ച് ജില്ലയി ഒരു പ്രളയഭൂചലനം ഉണ്ടായി. റിക്ട സ്കെയിലി 7.7 തീവ്രതയുള്ള രണ്ടുമിനിറ്റോളം നീണ്ടുനിന്ന ഈ ഭൂചലനം 13805 പേരുടെ ജീവ നഷ്ടമാക്കി. ഗുജറാത്തിലെ നൂറുകണക്കിന് ഗ്രാമങ്ങളെ ബാധിച്ചു, അതി ഒന്നായിരുന്നു ചപ്രേടി. ഭൂചലനത്തിന് ശേഷം 300 കുടുംബങ്ങക്ക് എല്ലാം നഷ്ടപ്പെട്ടു. പത്ത് പേക്ക് ജീവ നഷ്ടപ്പെട്ടു, ഗ്രാമം മുഴുവ  മലിന്യക്കൂമ്പാരമായി മാറി


എന്നാ, നാശം നടന്നിടത്താണ് സൃഷ്ടിയുടെ പുതിയ മുകുളങ്ങ അങ്കുരിക്കുന്നത്. ഭൂചലനം മൂലം കുടുംബത്തിലെ എല്ലാവരെയും നഷ്ടമായ ആളുകളെ വിസ്മരിച്ച്, ദേവദൂതന്മാരെപ്പോലെയെത്തിയ ഈ പ്രവത്തക ദിനരാത്രങ്ങ ഒരുമിച്ച് പ്രവൃത്തിച്ച് എല്ലാംതിരികെ കൊടുത്തു. പഴയ ഗ്രാമം നിന്നിരുന്നിടത്തു നിന്നും കുറച്ചുദൂരത്ത് ഒരു ഒഴിഞ്ഞ ഭൂമിയി മുഴുവ ഗ്രാമവും വീണ്ടും പുനഃസ്ഥാപിച്ചു. 2001- ഗ്രാമത്തിന്റെ ഭൂമിപൂജയും 2004- ഉത്ഘാടനവും നടന്നു. പുതിയ ഗ്രാമത്തിന് പുതിയ പേര് - അട നഗ. നവീന നിമാണത്തിന്റെ പ്രവത്തനത്തി പ്രധാനപങ്കുവഹിച്ച കച്ച് ജില്ലയിലെ രാഷ്‌ട്രീയ സ്വയംസേവക് സംഘത്തി്റെ മു വിഭാഗ് പ്രചാരക് ആയ  ശ്രീ മഹേഷ് ഭായി ഒജ്ഹ പറയുന്നു, ഇത് അത്ര എളുപ്പം ആയിരുന്നില്ല. ചപ്രേഡിയും പല ഗ്രാമങ്ങളും മലിന്യക്കൂട്ടമായി മാറിയിരുന്നു, മരണം അതി്റെ താണ്ഡവം നടത്തിയിരിക്കുന്നു, എന്നാ ശേഷിച്ചവക്കു ജീവിക്കാനുള്ള പോരാട്ടം ഏറെ പ്രയാസകരമായിരുന്നു. പ്രത്യേകിച്ച് കുട്ടികളുടെ പഠനം തുടന്നുകൊണ്ടു പോകാ സ്കൂ കെട്ടിടങ്ങ ഉടനെ ശരിയാക്കേണ്ടതുണ്ടായിരുന്നു. കച്ച്ഛി 14 ഗ്രാമങ്ങളോടൊപ്പം ജാമ്നഗ, ബാണാസ്കാന്ത, പാടണി തകന്ന 62 പുതിയ സ്കൂ കെട്ടിടങ്ങ, എന്നിവ സമാജത്തിന്റെ സഹായത്തോടെ വീണ്ടും നിമ്മിച്ചു.


നമ്മക്ക്എല്ലാവക്കും അറിയാം, ഒരു ഗ്രാമം പുനഃസ്ഥാപിക്കാ ഏതാനും ദിവസം അല്ല, ചില വഷങ്ങ വേണ്ടിവരും. നാശത്തിന്റെയും പുനനിമാണത്തിന്റെയും ഇടയിലെ രണ്ട് ഷങ്ങളി, മുളയി കെട്ടിയ കുടിലുകളും ചില സാധാരണ പാത്രങ്ങളും കിടക്കയും, കല്ല് അടുപ്പുകളി ഉണ്ടാക്കിയ ഭക്ഷണവുമായി ജീവിച്ചിരുന്ന ആളുകളുടെ എല്ലാ കഷ്ടപ്പാടിലും കൂടെ നിന്നിരുന്ന പ്രാന്ത കാര്യവാഹ് ശ്രീ ഗിരീഷ് ഭായ് പറയുന്നു, "നാം ഈ കുടുംബങ്ങക്ക് റേഷ, പാത്രങ്ങ, കിടക്കയും മറ്റും ആവശ്യമായ സാധനങ്ങളും മാത്രമല്ല, ആത്മവിശ്വാസവും സ്വാഭിമാനത്തോടെ ജീവിക്കുന്നതിനുള്ള അവസരവും നകി." മുഴുവ സ്ട്രക്ഷ പ്രവത്തനത്തി ചില സാങ്കേതികപ്രവൃത്തികക്കായി എത്തിയ ചില ആളുക ഒഴികെ പുറത്തുനിന്ന് ആരും എത്തിയില്ല. ഗ്രാമവാസിക തന്നെ സ്വന്തം ഗ്രാമം പുനഃസ്ഥാപിച്ചു. എല്ലാ പ്രവത്തനങ്ങളും അവ സ്വയം  പരിശ്രമിച്ചു ചെയ്തു. ഇതുവഴി അവക്ക് തങ്ങളുടെ വീടുക നിമ്മിക്കുന്നതിന്റെ സംതൃപ്തി ലഭിച്ചു, ക്കാ നിരക്കി വേതനവും ലഭിച്ചു. പ്രവൃത്തിക ആരംഭിച്ചപ്പോ, അടുപ്പുക കത്തിയപ്പോ, തയ്യാറായ ഭക്ഷണത്തി നിന്നും വന്ന സ്വാഭിമാനത്തിന്റെ സുഗന്ധം അവരുടെ ദു:ഖം അകറ്റി

 വീണ്ടും ചപ്രേഡിയുടെ സപഞ്ച് ദാംജി ഭായിയുടെ അടുത്തേക്ക് മടങ്ങിയെത്താം. സേവാഭാരതി - ഗുജറാത്തിനോടുള്ള നന്ദി മാത്രമേ അദ്ദേഹത്തിന്റെ കണ്ണുകളി കാണാനാവൂ. " പ്രവത്തക നമ്മുടെ ഗ്രാമത്തി ദേവദൂതന്മാരെപ്പോലെ വന്നു, നമ്മുടെ സുഖ-ദു:ഖങ്ങ അവ തങ്ങളുടെ ചുമലി ഏറ്റെടുത്തു. നമ്മുടെ സങ്കപ്പത്തെക്കാമികവുറ്റ ഒരു ഗ്രാമം അവ പുനനിമ്മിച്ചു,"

ഇതിനെയാണ്, മഹാവിനാശത്തിന്റെ ഭൂമിയി സൃഷ്ടിയുടെ പുതിയ മുകുളങ്ങ എന്ന് വിളിക്കുന്നത്. 

സമ്പക്കം: നാരണ്ഭായ് വെലാണി 

മൊബൈ നമ്പ: 9727732588

41 Views
अगली कहानी