सब्‍सक्राईब करें

क्या आप ईमेल पर नियमित कहानियां प्राप्त करना चाहेंगे?

नियमित अपडेट के लिए सब्‍सक्राईब करें।

സേവനത്തിനായി സമർപ്പിച്ച "ഇന്ത്യൻ സ്ത്രീ"

ഡോ.നീതു | ഇന്ത്യ | ഇന്ത്യ

parivartan-img

ഒരു ചെറിയ മുറിയി അലസമായി കിടന്ന്, ടി.വി.(ടി.ബി.) പോലുള്ള ഗുരുതരമായ അസുഖം ബാധിച്ച 11 വയസ്സുള്ള ആകുട്ടി സോനുവും 6 വയസ്സുള്ള സഹോദരി ഖുശ്ബുവും എവിടെ നിന്നോ കൊണ്ടുവന്ന പയ വെള്ളത്തിലിട്ട് തിളപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. സമയം  കിഷോരി വികാസ് കേന്ദ്രയിലെ പെകുട്ടികക്കൊപ്പം റീന ദീദി റേഷ കിറ്റുമായി എത്തിയപ്പോ സോനുവിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.  ഇത് ഒരു തുടക്കം മാത്രമായിരുന്നു, ആഗ്രയിലെ കോളനിയി താമസിക്കുന്ന അനാഥ സഹോദരങ്ങളെ പരിചരിക്കുന്നതിനൊപ്പം വിദ്യാഭ്യാസത്തിനും വൈദ്യ സഹായത്തിനുമുള്ള ക്രമീകരണങ്ങള ളെല്ലാം ആഗ്ര സേവാഭാരതി മാതൃമണ്ഡലത്തിലെ സഹോദരിമാ ചെയ്തുവരുന്നു.


അന്യസംസ്ഥാന തൊഴിലാളികളുടെ കുടുംബത്തിലെ സ്ത്രീകളുടെ ദുരിതം അവക്ക്ആരോടും പറയാനാകാത്ത അവരുടെനിസഹായവസ്ഥ  വാഭാരതിയിലെസഹോദരിമാക്ക്മനസ്സിലായി. സാമ്പത്തികമായുള്ള ബുദ്ധിമുട്ടുക , കിലോമീറ്ററുക യാത്ര, അതിനുപുറമെ ആത്തവ പ്രശ്‌നവും, ഈ ജോലിക്കാരായ സ്ത്രീകളുടെ ഇത്തരം അവസ്ഥ കണ്ട് സേവാഭാരതി. സംരക്ഷിക ആഗ്

 ഡോ. രേണുക ഉത്സവിന്റെ സഹായത്തോടെ, മംമ്ത സിംഗ്, സുപ്രിയ ജെയി, അഞ്ജലി ഗൗതം, സുസ്മിത സിംഗ്, സേവാഭാരതി മാതൃമണ്ഡലത്തിന്റെ ബൗദ്ധിക മേധാവി റിന സിംഗ് എന്നിവരടങ്ങുന്ന സംഘം ഈ കുടിയേറ്റ സ്ത്രീകക്ക് പുറമെ പാവപ്പെട്ടവക്കുംസൗജന്യ ശുചിത്വ സൗകര്യങ്ങ കി. ബസ് സ്റ്റാഡുകളിലും ,ചേരികളിലും താമസിക്കുന്ന സ്ത്രീകക്ക് നാപ്കിനുക വിതരണം ചെയ്തുആഗ്രയിലും പരിസരത്തുമുള്ള 127 സെറ്റിമെന്റുകളിലായി 20,000 സ്ത്രീകക്ക് നാപ്കിനുക വിതരണം ചെയ്യുകയും കൊറോണ കാലഘട്ടത്തി ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ടിപ്പുക കുകയും ചെയ്തു.

അമ്മ തന്റെ  സാരിതുമ്പ്  വിരിയിക്കുമ്പോ പ്രപഞ്ചം മുഴുവ അതി ലയിക്കുമെന്ന് പറയപ്പെടുന്നു.റേഷ വിതരണം മുത കൊറോണ കാലത്തെ ബുദ്ധിമുട്ടുക നേരിടുന്ന ജനങ്ങക്ക് മാസ്‌ക്, പിപിഇ കിറ്റുക, ബാലി, അച്ചാറുക, പപ്പടങ്ങ, രാഖിക എന്നിവ വിതരണം ചെയ്തു സേവാഭാരതി. രാജ്യത്തുടനീളമുള്ള സേവാഭാരതി മാതൃമണ്ഡലം കൊറോണ പോസിറ്റീവ് രോഗികക്കായി ഒരു ഹെപ്പ് ലൈ ആരംഭിക്കുകയും പ്രവത്തിപ്പിക്കുകയും ചെയ്തു. ഇങ്ങനെ  നിരവധി കാര്യങ്ങ സേവാഭാരതി മാതൃമണ്ഡലം ചെയ്തു.

 അടുത്തതായി കൊറോണ കാലത്ത് ഭത്താവിന്റെ മരണത്തെത്തുടന്ന് സ്വന്തം വിഷാദത്തോട് പോരാടാനായ് "ഗംഗാ സേവാ സ്ഥാന്" ആഭിമുഖ്യത്തി 25 സഹോദരിമാരെ മാസ്കുകളും മറ്റ് ആവശ്യമായ വസ്ത്രങ്ങളും തുന്നാ പരിശീലിപ്പിച്ച ത്രിപുരയിലെ ധന്പൂ നിവാസിയായ മീര സാഹയെ നമുക്ക് പരിചയപ്പെടാം. അവ സ്ത്രീകളെ മാസ്ക് നിമ്മിക്കുന്നതിനായി പരിശീലിപിച്ചു. അവ രാവും , പകലും അധ്വാനിച്ച് അവരുടെ വീടുകളി ഭക്ഷണത്തിനുള്ള വക കണ്ടെത്തി.



               സോലാപൂരിലെ ഉദ്യോഗവധിനികളുടെ വീട്ടിലെ അടുക്കളയി നിന്ന് 10 രൂപയ്ക്ക് അവക്ക് ആവശ്യമായ ഭക്ഷണം മംഗിലാ (പ്രായമായ ഒരു യാചക) ദിവസവും കൊണ്ടു കൊടു ക്കാറുണ്ടായിരുന്നു. എന്നാ ലോക്ക്ഡൗ കാലത്ത് രണ്ട് പൊതി ഭക്ഷണ ചുമക്കാ തുടങ്ങിയപ്പോ, അദ്ദേഹം ഭിക്ഷാടനമാരംഭിച്ചു അതി നിന്ന്  ലഭിച്ച പണം മറ്റ് ഭിക്ഷക്കാക്കും സഹായകരമാണെന്ന് ചന്ദ്രിക തായ് കണ്ടുഇത് കണ്ട് ചന്ദ്രിക തായ് യുടെമാതൃഹൃദയം നിറഞ്ഞു . രാഷ്ട്രീയ സേവാഭാരതിയുടെ ട്രസ്റ്റി ബോഡ് സഹസെക്രട്ടറി ചന്ദ്രിക ചൗഹാ സമീപത്തെ എല്ലാ ക്ഷേത്രങ്ങളിലെ ഭിക്ഷാടകക്കും ചേരികളിലെ നിസ്സഹായരായ വികലാംഗക്കും വീടുകളി തനിച്ചിരിക്കുന്ന പ്രായമായവക്കും സൗജന്യ ഭക്ഷണം കാ തുടങ്ങി. ലോക്ക്ഡൗ കാലയളവി വീടുകളി.മാച്ച് 26 മുത തുടച്ചയായി 4 മാസം 250-ലധികം ആളുകക്ക് സൗജന്യമായും നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികക്ക് വെറും 20 രൂപയ്ക്കും ഭക്ഷണം നകി.

 സംഘത്തിന്റെ ആചാരാനുഷ്ഠാനങ്ങളി അധിഷ്‌ഠിതമായ സ്ത്രീകളുടെ സേവന യാത്രയെക്കുറിച്ച് ച്ച ചെയ്യുമ്പോ, സേവാഭാരതിയുടെ ദേശീയ വൈസ് പ്രസിഡന്റ് അമിതാ ജെയി, ഭോപ്പാലിലെ 82 വയസ്സുള്ള ഹരിദിനി ജോഷിയുടെയും 80 വയസ്സുള്ള പ്രകാശ് ഖനൂജയുടെയും ഉദാഹരണങ്ങ പങ്കുവച്ചു.

സഹോദരന്റെ കൈത്തണ്ട ശൂന്യമായി നിക്കരുത്, സഹോദരിയുടെ ഈ വേവലാതി അകറ്റി 65 വയസ്സുള്ള ആരതി ദീദി, സവിത ദീദി, ബുഹാപൂരിന്റെ സഹോദരി മേഘയുടെ രാഖി, കങ്കുമം, അരി, ധന്വന്തരി കോളനിയിലെ തേങ്ങ, അവളുടെ സഹോദരന്റെ വീട്ടി എത്തിച്ചുമാ പ്രവിശ്യയിലെ 9 നഗരങ്ങളി, രാഖിക നിമ്മിച്ച്, സഹോദരിമാ നിദ്ധനരായ സ്ത്രീകക്ക് വരുമാന മാഗ്ഗം മാത്രമല്ല, ഹോട്ട്‌സ്‌പോട്ടായി മാറിയ ഇഡോറി, സഹോദരിമാരുടെ രാഖിക സഹോദരങ്ങക്ക് കൈമാറി, ഈ അതുല്യമായ സേവന പ്രവത്തനം. രക്ഷാബന്ധ ഉത്സവം അവിസ്മരണീയമാക്കി.


 ലോക്ക് ഡൗ കാലത്ത് സഹോദരിമാ ഉരുളക്കിഴങ്ങ് ചിപ്‌സ്, മാങ്ങാ പപ്പടം, വെളുത്തുള്ളി അച്ചാ, മിനി സമോസ തുടങ്ങിയ ചില ഭക്ഷണ സാധനങ്ങ നല്ല പാക്കേജി വിറ്റഴിച്ചതായും കൊറോണ കാലത്ത് തന്നെ "മാ അന്നപൂണ" സൃഷ്ടിച്ചതായും സേവാഭാരതി മാതൃമണ്ഡലം മാ പ്രവിശ്യ വീന സുനിത തായ് പറയുന്നു. ഇതിലൂടെസ്വയം സഹായ സംഘത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളി നിന്നും അതുപോലെനിരവധി കുടുംബങ്ങളെയും സാമ്പത്തിക ബുദ്ധികളി നിന്നും രക്ഷിച്ചു.

 ജമ്മു കശ്മീരിലെ നഗ്രോട്ടയുടെ ഉദാഹരണവും ഇതി നിന്ന് വ്യത്യസ്തമല്ല, ലോക്ക്ഡൗ സമയത്ത്  കുടിയിക്കപ്പെട്ടക്കായും കാശ്മീരി പണ്ഡിറ്റുക ക്കായുമുള്ള ജഗതീഷ് കോളനിയി സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോ അഞ്ജലി ദീദിയുടെ നേതൃത്വത്തി100 കുടുംബങ്ങളില സഹോദരിമാ മാസ്കുകളും പിപി ഇകിറ്റുകളും നിമ്മിച്ച് ിയും  അച്ചാറുക വിറ്റും അവരുടെവീടിന്റെ ചെലവുക നടത്തി.

       കൊറോണ കാലഘട്ടത്തി, പോസിറ്റീവ് രോഗികളെ അവരുടെ പ്രശ്നങ്ങ ഇല്ലാതാക്കാനും അവരുടെ മനോവീര്യം ദ്ധിപ്പിക്കുന്നക്കിനായി ഫോ വിളിക്കുന്ന ജോലിയും നമ്മുടെ സഹോദരിമാ ചെയ്തു70 വയസ്സുള്ള ഏകാന്തയായ വൃദ്ധയായ അമ്മ 2 ദിവസമായി ഫോണിലെ ബാലസ് രൂപ അവസാനിക്കുമെന്നതിനെക്കുറിച്ച് ത്ത് വിഷമിച്ചു, ഫോണി ഒരു അപരിചിതയായ സ്ത്രീയുടെ മധുര ശബ്ദം കേട്ടപ്പോ, - സുഖമാണോ???

 നിങ്ങക്ക് എന്തെങ്കിലും ബുദ്ധിമുട്ടുക ഉണ്ടോ??? ഇത് കേട്ടപ്പോ ദൈവം തന്നെ പരിപാലിച്ചതുപോലെ അവക് തോന്നി.

ഭോപ്പാ മെട്രോപൊളിറ്റ വനിതാ കോ-വീന ആഭാ പാണ്ഡേ ദീദിയും മദ ബോഡിലെ അവരുടെ സുഹൃത്തുക്കളും, "സേവാഭാരതി ദൂഭാഷാമിത്ര അഭിയാ" എന്ന പ്രശംസനീയമായ പരിപാടിയിലൂടെ, കൊറോണ പോസിറ്റീവ് രോഗികളും, സംശയാസ്പദമായ ആളുകളും, പ്രായമായവരും ഉപ്പെടെ 1400 പേരുടെലിസ്റ്റ്, എടുത്ത് അവരുടെ ഫോ 24 മണിക്കൂറിനുള്ളി, റീചാജ് ചെയ്തും, മരുന്നുക വിതരണം ചെയ്തും, കൊറോണ പോസിറ്റീവ് കുടുംബങ്ങളെ കൗസിലിംഗ് ചെയ്തും, പലരുടെയും മനസ്സി പരന്ന ഇരുട്ട് വെളിച്ചം കൊണ്ട് നിറച്ചു.

             രാജ്യത്തുടനീളം പ്രവത്തിക്കുന്ന സേവാഭാരതി സഹോദരിമാ ചില ്ഥലങ്ങളി മെഡിക്ക ഹെപ്പ് ലൈനുകളും നടത്തുന്നുതെലങ്കാന ജോയിന്റ് സെക്രട്ടറി ജയപ്രദ ദീദി പറയുന്നു- ഹൈദരാബാദി പ്രവത്തിക്കുന്ന സേവാഭാരതി കൊവിഡ്-ഹെപ്‌ലൈ കോ സെന്ററി 50 കൗമാരക്കാരായ പെകുട്ടികളും സ്ത്രീകളുമടങ്ങുന്ന ഒരു ടീം ഉണ്ട്, അവ ഡോക്ടമാരുടെ സഹായത്തോടെ ജലദോഷം, പനിമുതലായവയ്ക്ക് വീട്ടി ചെന്ന്ആളുകളെ ചികിത്സിക്കുന്നു. ഭിണികളായ സ്ത്രീകക്ക് സുരക്ഷിതമായ രീതിയി ആശുപത്രികളിലേക്കുള്ള വഴി ഒരുക്കുകയും സന്നദ്ധ സഹോദരങ്ങളുടെ സഹായത്തോടെ 500-ലധികം കൊറോണ പോസിറ്റീവ് രോഗികക്ക് വീട്ടി തന്നെ കൊറോണ കിറ്റുക ഉണ്ടാക്കി അയയ്ക്കുകയും ചെയ്യുന്നു.

 ചരിത്രം സാക്ഷിയാണ്, കാലം സ്ത്രീകളുടെ ക്ഷമ പരീക്ഷിച്ചപ്പോഴെല്ലാം വെല്ലുവിളികളോട് പൊരുതി സ്ത്രീക പുതിയ ജ്ജത്തിന് ജന്മം കിയിട്ടുണ്ട്രാജ്യം നേരിടുന്ന കൊറോണ പ്രതിസന്ധിയി രാഷ്ട്രീയ സേവാഭാരതി എന്ന മാതൃമണ്ഡലത്തിലെ സ്ത്രീക രുടെയോക്കയോ അമ്മയായും ആരുടെയോക്കയോ സഹോദരിയായും ആരുടെയോക്കയോമകളായും ബുദ്ധിമുട്ടുന്നവക്ക് താങ്ങായി.കൊറോണ കാലത്തെ കഷ്ടപ്പാടുകളും അവരുമായി ബന്ധപ്പെട്ട സേവന കഥകളും ഇതുപോലെ തുടരും .

 അടുത്ത കഥ അടുത്ത ലക്കത്തി

264 Views
अगली कहानी