सब्‍सक्राईब करें

क्या आप ईमेल पर नियमित कहानियां प्राप्त करना चाहेंगे?

नियमित अपडेट के लिए सब्‍सक्राईब करें।

വിശ്വാസത്തിന്റെ പൂക്കൾ

ഡോ.നീതു | ജയ്പൂർ | രാജസ്ഥാൻ

parivartan-img

 തിളങ്ങുന്ന മണത്തിട്ടക വളരെ മനോഹരമായി കാണപ്പെടുന്നു, പക്ഷേ ഈ കൂറ്റ കുന്നുക വെള്ളത്തിന്റെ ഒഴുക്കി ഒലിച്ചുപോയി വീടുകളി കയറിയാ, എല്ലാം ഒരു നിമിഷം കൊണ്ട് നശിച്ചുപോകും.  2020 ഓഗസ്റ്റ് 14-ന് ജയ്പൂരിലെ ചേരിപ്രദേശമായ ഗണേശപുരിയി രാവിലെ 10 മണിക്ക്, വൈക്കോ കൊണ്ടുണ്ടാക്കിയ വീടുക ഏതാനും മിനിറ്റുകക്കുള്ളി കണക്കിന് മണ്ണിനടിയിലായ നാടിന്റെ നാശത്തിന്റെ കഥയാണ് പറയുന്നത്.


ഗണേശപുരിയി ചെളിയി കുടുങ്ങിയ ഓട്ടോക നീക്കം ചെയ്യാനുള്ളശ്രമം

വസ്ത്രങ്ങ, പാത്രങ്ങ, അടുപ്പുക, സ്കൂ ബാഗുക, വീടിന്റെ വാതിക്ക നിക്കുന്ന -റിക്ഷ, ഓട്ടോ എന്നിവപോലും മണ്ണിനടിയിപ്പെടുന്ന സ്ഥിതിയിലായി, ചുറ്റും നിലവിളിക മുഴങ്ങി തുടങ്ങി മൂന്ന് ചേരികളിലെയും നൂറ്റമ്പതോളം കുടുംബങ്ങളി താമസമാക്കിയവരുടെ ലോകമാണ് നിമിഷങ്ങക്കകം തകന്നത്ഇരുട്ടി നിസ്സഹായരായി ഇരുന്നു ജന സമൂഹം, ആറടി ചെളി വീടിനുള്ളി കയറിയതിനെ തുടന്ന് വിശന്നും ദാഹിച്ചും കരയുന്നവരുടെ അടുത്ത് മാലാഖമാരെപ്പോലെ സംഘത്തിന്റെ സന്നദ്ധപ്രവത്തക പ്രത്യക്ഷപ്പെട്ടുഎല്ലാവരുടെയും വീടുകളിലെ റേഷനും ,പാചക പാത്രങ്ങളും എല്ലാം മണ്ണി പൂഴ്ന്ന് പോയതിനാ ആദ്യം വേണ്ടത് ഭക്ഷണമായിരുന്നു.  ആദ്യമായി ഇവരെ സുരക്ഷിതമായി പുറത്തെടുത്തതിനു ശേഷം, അവക്കുള്ള ഭക്ഷണത്തിനുള്ള ഒരുക്കങ്ങ നടത്തിജയ്പൂ നഗരത്തിന്റെ മുതിന്ന ശാഖയുടെ ചുമതലക്കാരനും ദുരിതാശ്വാസ പ്രവത്തനത്തിന്റെ നടത്തിപ്പ് കൈകാര്യം ചെയ്യുന്ന രാജ്കുമാ ഗുപ്ത പറയുന്നത്, ഉച്ചകഴിഞ്ഞ് 3.30 ഓടെ വോളണ്ടിയമാക്ക് നാശത്തെക്കുറിച്ച് വിവരം ലഭിച്ചു രാത്രി 8 മണിയോടെ സംഘത്തി നിന്ന് 2800 ഭക്ഷണപ്പൊതിക അവിടെ എത്തിയതായും ചെയ്തു. നഗരത്തിലെ കുടുംബങ്ങളി ഇവ  ടോച്ചിന്റെ വെളിച്ചത്തി ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ നിസ്സഹായരായ കുടുംബങ്ങളുടെ തളന്ന കണ്ണു കണ്ട് എല്ലാവരുടെയും ഹൃദയം തകന്നുടൗഷിപ്പി നിന്ന് രണ്ട് കിലോമീറ്റ അകലെയുള്ള കമ്മ്യൂണിറ്റി ബിഡിംഗി താമസക്കാക്ക് അന്തിയുറങ്ങാനുള്ള സൗകര്യങ്ങ ഒരുക്കി ഹൃദയഭാരത്തോടെ രാത്രി വൈകി വീട്ടിലേക്ക് മടങ്ങുന്ന സന്നദ്ധപ്രവത്തക അവരെ എല്ലാ പ്രതിസന്ധികളി നിന്നും കരകയറ്റാ തീരുമാനിച്ചു.

 

പത്രത്തി പ്രസിദ്ധീകരിച്ച ഒരു വാത്ത.

2020 ഓഗസ്റ്റ് 14 ന് രാവിലെയാണ് ഈ വിനാശ ലീല ആരംഭിച്ചത്.  പിങ്ക് നഗരമായ ജയ്പൂരി മഴ പെയ്തു, നഗരം മുഴുവ കുളമായിവാഹനങ്ങ കളിപ്പാട്ടങ്ങ പോലെ വെള്ളത്തി ഒഴുകിത്തുടങ്ങിതാഴ്ന്ന സ്ഥലങ്ങളി സ്ഥിതി ചെയ്യുന്ന ജനവാസ കേന്ദ്രങ്ങളെയാണ് ഏറ്റവും കൂടുത ബാധിച്ചത്ണേശപുരിയുടെ പിഭാഗത്ത് അടിവാരത്ത് നിമ്മിച്ച അണക്കെട്ടിന്റെ (ചെറിയ അണക്കെട്ട്) ഭിത്തിക്ക് ജലസമ്മദ്ദം താങ്ങാനാകാതെ സമീപത്ത് നിമ്മിച്ച രണ്ട് വലിയ മണക്കൂനക ഒഴുകി മൂന്ന് ജനവാസ കേന്ദ്രങ്ങളിലേക്ക് അണക്കെട്ടിലെ വെള്ളം പ്രവേശിച്ചുജെസിബിയി നിന്ന് മണ്ണ് പുറത്തെടുത്താണ് ഭരണസമിതി തങ്ങളുടെ ഡ്യൂട്ടി പൂത്തിയാക്കിയത്എന്നാ എട്ട് ദിവസത്തോളംസ്ഥിതിഗതിക സാധാരണ നിലയിലാകുന്നതുവരെ സംഘത്തിന്റെ സന്നദ്ധപ്രവത്തക അവിടെ തുടന്നുസമീപത്തെ ലാ ദുംഗ്രി ഗണേഷ് ക്ഷേത്രത്തി താത്കാലിക അടുക്കള ഉണ്ടാക്കി കോളനിയിലെ ജനങ്ങക്ക് ഭക്ഷണപാനീയങ്ങ തയ്യാറാക്കുന്നതിനായി ആദ്യം ഒരുക്കിയാണ് പ്രവത്തനങ്ങ ആരംഭിച്ചു.സംഘത്തിന്റെ വീക്ഷണകോണി നിന്ന് ഋഷിഗലവ് നഗറിലെ സോഷ്യ ഹാമണി കോ-പ്രിസിപ്പ മനോജ് ജെയി പറഞ്ഞു, "വോളന്റിയമാ ഇവിടെ നിന്നില്ല, ചില പാരകളും ചട്ടുകങ്ങളും എടുത്ത് വീടുകളിലെ ചെളി നീക്കം ചെയ്ത് ഉണക്കുന്ന ജോലി ആരംഭിച്ചു" വസ്ത്രങ്ങ വളരെയധികം കേടുപാടുക സംഭവിച്ചതിനാ നിരവധി ജോഡി വസ്ത്രങ്ങളും ആവശ്യമായ ചില പാത്രങ്ങളും നഗരത്തി നിന്ന് ശേഖരിച്ച് ഗണേശപുരി  നിവാസികക്ക് അവകി.ഇത് മാത്രമല്ല, അടുത്ത പത്ത് ദിവസത്തേക്ക് അവക്ക് ഭക്ഷണം ലഭിക്കുന്നതിന് 150  റേഷ കിറ്റുകളും അവ വിതരണം ചെയ്തു.


   എട്ട് ദിവസം നീണ്ടുനിന്ന ഈ അഭ്യാസത്തി വീടിന് മുകളി വരെ മണ്ണ് നിറഞ്ഞുസാധനങ്ങ എല്ലാം ഇല്ലാതായി. പിന്നെ പരിചരിക്കാ വന്ന ചില രാഷ്ട്രീയക്കാരുടെ കയ്യി നിന്ന് അവ സേവനം നിക്ഷേധിച്ചു. കാക്കി വസ്ത്രധാരികളാണ് ഞങ്ങളെ രക്ഷിച്ചതെന്ന് അവ പറഞ്ഞു. പതുക്കെ അവ ജീവിതം തിരിച്ച് പിടിക്കാ തുടങ്ങി.

 

വിധിയും മനുഷ്യനും തമ്മിലുള്ള പോരാട്ടം ഇന്നും തുടരുന്നു. പ്രകൃതി നാശം വിതയ്ക്കുന്നിടത്തെല്ലാം മനുഷ്യരാശി ഈ നാശത്തിന്റെ അവശിഷ്ടങ്ങളി വിശ്വാസത്തിന്റെ പൂക്ക വിതറുന്നു. രാജ്യത്തുടനീളമുള്ള രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സന്നദ്ധപ്രവത്തകരും ഇതേ ജോലി ചെയ്യുന്നു.

265 Views
अगली कहानी