सब्‍सक्राईब करें

क्या आप ईमेल पर नियमित कहानियां प्राप्त करना चाहेंगे?

नियमित अपडेट के लिए सब्‍सक्राईब करें।

വൈദിക പാരമ്പര്യങ്ങളുടെ പുനരുജ്ജീവനം: സുരഭി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

നിഷി രഞ്ജൻ | വാരണാസി | വടക്ക് പ്രദേശ്

parivartan-img

ത്രിപുരയി നിന്നുള്ള മുക്തിയുടെ പുല്ലാങ്കുഴലി കൃഷ്ണ സ്തുതികളും നേപ്പാ വംശജയായ ആശയുടെ ഡ്രം വാദന ധ്വനിയും കേട്ട് അന്തരീക്ഷം വികാരഭരിതമാണ്. ഇത് വിദ്യാഭ്യാസം, കൃഷി, വേദങ്ങ എന്നീ  നശിച്ചുകൊണ്ടിരിക്കുന്ന പഴയ പാരമ്പര്യങ്ങളെ, പുനരുജ്ജീവിപ്പിക്കുന്ന വാരണാസിയിലെ സുരഭി ശോധ് സസ്ഥാനെക്കുറിച്ചാകുന്നു.

'ലളിതമായ ജീവിതത്തിലും ഉയന്ന ചിന്തയിലും' ഉറച്ച വിശ്വാസിയായ ഒരു സംഘ സ്വയംസേവക, ആണ് ശ്രീസൂര്യകാന്ത്ജി ജലാ. 1992- പ്രവത്തനരഹിതമായ ഗോശാലകളി നിന്നും അറവുശാലകളിനിന്നും രക്ഷപ്പെടുത്തിയ കന്നുകാലികളെ പുനരധിവസിപ്പിക്കുന്ന അവസരത്തിലാണ് അദ്ദേഹം പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയത്. പിന്നീട് ഇത് വിദ്യാഭ്യാസവുമായി സംയോജിപ്പിച്ചു.


സ്ത്രീ ശാക്തീകരണം

വടക്ക് കിഴക്ക മേഘലകളിലെ നക്സ ബാധിത പ്രദേശങ്ങളി നിന്നുള്ള 22 ആദിവാസി കുട്ടികളുമായി സ്വാവലംബി ഗോശാലയി ആരംഭിച്ച ഒരു ഹോസ്റ്റലി ഇപ്പോ 600 പേ താമസിക്കുന്നുണ്ട്. സംഗീതം, പാചകം, ജൈവകൃഷി, പശുവളത്ത, കൃഷി, ജലം, മണ്ണ്, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളി സൗജന്യ ധുനിക വിദ്യാഭ്യാസവും അടിസ്ഥാന വൈദഗ്ധ്യവും അവക്ക് ലഭിക്കുന്നു. അതിലുപരി തീവ്രവാദത്തി നിന്നും നക്സലിസത്തി നിന്നും അവരെ അകറ്റുന്ന സാംസ്കാരികവും സാമുദായികവുമായ സൗഹാദ്ദങ്ങക്കും വേണ്ടി പ്രവത്തിക്കുവാ അവക്ക് അവസരം ഉണ്ടാക്കുന്നു. അത്തരത്തിലുള്ള ഒരു വിദ്യാത്ഥിയായ സോനം ബൂട്ടിയ എം.ഫി ചെയ്യുന്നു, കൂടാതെ സിക്കിം യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയ ജനറ സെക്രട്ടറിയായും മുപ് പ്രവത്തിക്കുവാ അവസരം ലഭിച്ചിട്ടുണ്ട്. ഇപ്പോ സിക്കിമിലും നാഗാലാഡിലും ഹിന്ദി പഠിപ്പിക്കുന്നത് ഇവിടത്തെ ചില പൂ വിദ്യാത്ഥിക ആണ്. നോബു ലെപ്ച എന്ന പൂവ്വവിദ്യാത്ഥി ഇപ്പോ സിക്കിമി സംസ്ഥാന വനം മന്ത്രിയുടെ സെക്രട്ടറിയായി പ്രവത്തിക്കുന്നെന്ന് ജലാ ജി അഭിമാനത്തോടെ പറയുന്നു. റെഗുല മ്യൂസിക് ക്ലാസുകളി പരിശീലനം നേടിയ സക്‌ചും ലെപ്‌ച തന്റെ സ്വന്തം യൂട്യൂബ് ചാന വിജയകരമായി പ്രവത്തിപ്പിക്കുന്നു.


കായിക മത്സരങ്ങക്ക് തയ്യാറെടുക്കുന്ന കലാലയ വിദ്യാത്ഥിക

സംഘത്തിന്റെ മു പ്രചാരകനും നിലവി ഹോസ്റ്റലിന്റെ മേനോട്ടം വഹിക്കുന്നതുമായ ശ്രീ ഹരീഷ് ഭായ് പറയുന്നു, വടക്കുകിഴക്ക സംസ്ഥാനങ്ങളി നിന്ന് നിരവധി കുട്ടിക ഇവിടെ എത്തിയിരുന്നു. ചില ദരിദ്രരായ കാഷിക കുടുംബങ്ങളി നിന്നുള്ളവരാണ്, എന്നാ മറ്റു ചില പ്രദേശങ്ങളിലെ സാമൂഹിക സാഹചര്യങ്ങ കാരണം അനാഥരോ അവിവാഹിതരായ മാതാപിതാക്കളുടെ മക്കളോ ആയിരുന്നു.

ചെറുപ്പത്തി മൂന്നിലോ നാലിലോ പഠിക്കുമ്പോ ഇവിടെയെത്തിയ കുട്ടികളുടെ കുടുംബമാണ് സ്ഥാപനം. അവരുടെ ഉന്നത പഠനത്തിനും ഇവിടെപൂണ്ണ പിന്തുണ കുന്നുണ്ട് . സ്ഥാപനത്തിലെ നാല് ഹോസ്റ്റലുകളിലായി 424കുട്ടികളും 178 പെകുട്ടികളും താമസിക്കുന്നുണ്ട്. സ്വാശ്രയത്വത്തിന്റെ വിത്ത് പാകുന്ന ഈ കേന്ദ്രം കുട്ടികളി ഹിന്ദി സംസാരിക്കുന്ന ആളാണെന്ന അഭിമാനം വളത്തിയെടുക്കുകയും ശോഭനമായ ഭാവിക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. തോട്ടം നന്നാക്കുക, പശുക്കളെ പരിപാലിക്കുക, സ്വന്തം കൈകൊണ്ട് പണിയെടുക്കുകയും, ചെയ്യുന്നതിലൂടെ കുട്ടികളെ പ്രകൃതി സ്നേഹികളാക്കുന്നു.


പരമ്പരാഗതരീതിക ഉപയോഗിച്ചുള്ള, തരിശു ഭൂമികളുടെ പുനരുജ്ജീവനം

ഓരോ കുടുംബവും സ്വയം പര്യാപ്തരാക്കുന്നതിനും ഓരോ വ്യക്തിയും സ്വയം ഉപജീവനമാഗം കണ്ടെത്തുന്നതിനും സ്റ്റിറ്റ്യൂട്ട് വിവിധ സംരംഭങ്ങ ആരംഭിച്ചിട്ടുണ്ട്. സമ്പക്കം പുലത്തിയതോടെ തരിശായി കിടക്കുന്ന കൃഷിയിടങ്ങ, ജലക്ഷാമം, തൊഴിലില്ലായ്മ, വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും അഭാവം തുടങ്ങി ചുറ്റുമുള്ള ഗ്രാമങ്ങളിലെ ഗ്രാമവാസിക അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങ ഗോശാലയുടെ ശ്രദ്ധയിപ്പെട്ടു. ചാണകം,ഗോമൂത്രം ഇവ ഉപയോഗിച്ച് തരിശായിക്കിടക്കുന്ന കൃഷിയിടങ്ങ ഫലഭൂയിഷ്ഠമാക്കുക, മലനിരകളിലൂടെ ഒഴുകുന്ന മഴവെള്ളം സംഭരിക്കുക, ചെറിയ ചെക്ക് ഡാമുകളും ചാനലുകളും നിമ്മിക്കുക തുടങ്ങിയ പരമ്പരാഗത സാങ്കേതിക വിദ്യക വിന്യസിക്കപ്പെട്ടു.. അതോടെ തരിശായി കിടന്ന കൃഷിയിടങ്ങ ഫലഭൂയിഷ്ഠവും ഹരിതാഭവുമായി മാറി. നേട്ടങ്ങ കൈ വരിക്കുന്നതോടുകൂടി ജൈവകൃഷി, നഴ്സറി വളത്ത, തോട്ടം വളത്ത തുടങ്ങിയ ആശയങ്ങ ഇവരി പ്രോത്സാഹിപ്പിക്കുവാ എളുപ്പത്തി ആയി. ഇതുമൂലം കൃഷി, പശുവളത്ത മേഖലകളി തൊഴിലവസരങ്ങ ധിച്ചു. ഇതു കൂടാതെ മികച്ചതും ആധുനികവുമായ വിദ്യാഭ്യാസം കുന്നതിനായി പലയിടത്തും വിവിധ മിഡി സ്കൂളുകളും  ഹൈസ്കൂളുകളും തുറക്കുകയുണ്ടായി.


കാഷിക വിളവ് കുറയുന്നതിനാ അസ്വസ്ഥരായ ഷകക്ക് അത്യാധുനിക സാങ്കേതിക വിദ്യക ഉപയോഗിച്ച് കൃഷി ചെയ്യാ പരിശീലനം കിയെന്നും അങ്ങനെ വംശനാശ ഭീഷണി നേരിടുന്ന പച്ചക്കറിക, പഴങ്ങ, സസ്യജാലങ്ങ എന്നിവ സംരക്ഷിക്കപ്പെട്ടുവെന്നും സ്ഥാപന മേധാവി ശ്രീ ജടാശങ്ക അറിയിച്ചു. ഇന്ന് തപോവന ശാഖയി മാത്രം 60,000 മരങ്ങളുണ്ട്, അവിടെ 25 ഇനം പഴങ്ങളും പച്ചക്കറികളും 20 ഇനം ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും കാലിത്തീറ്റയും മറ്റും ഉത്പാദിപ്പിക്കപ്പെടുന്നു.

ഇന്ന് ഇവിടെ ഗ്രാമങ്ങളിലോ നഗരങ്ങളിലോ ഭക്ഷണത്തിന് ക്ഷാമമില്ല.

കഴിഞ്ഞ 6ഷമായി ഇവിടെ ജോലി ചെയ്യുന്ന വിത മൗര്യ, ലോക്ക് ഡൗ കാലത്തും തങ്ങ ജോലി നിത്തിയില്ലെന്ന് അഭിമാനത്തോടെ പറഞ്ഞു. ഫലമായി, അവക്കു  പണo സമ്പാദിക്കുവാനും, കുടുംബത്തി ബഹുമാനo നേടിയെടുക്കുവാനും, സാധ്യമായി. അതിനെല്ലാമുപരി തങ്ങളുടെ കുട്ടികളുടെ സന്തോഷം പരിപാലിക്കുക എന്ന ലക്ഷ്യവും നേടിയെടുക്കാന് ഇതു സഹായിച്ചു. രാജലക്ഷ്മി, ദു, ആശ തുടങ്ങി 500-ലധികം സ്ത്രീക തയ്യ പരിശീലനം നേടി അത് തങ്ങളുടെ ഉപജീവനമാഗമാക്കിമാറ്റി. 500-ലധികം സ്ത്രീകക്ക് പപ്പടം, അച്ചാറുക, ജാം, സുഗന്ധവ്യഞ്ജനങ്ങ, ഗുക്കന്ദ് മുതലായവ ഉണ്ടാക്കുന്നതിനുള്ള തൊഴി പരിശീലനം സ്റ്റിറ്റ്യൂട്ട് നകിയിട്ടുണ്ട്.

ദഗ്മാഗ്പൂ, മിസാപൂ എന്നീ പ്രോജക്ടുകക്ക് കീഴി സമീപ ഗ്രാമപ്രദേശങ്ങളി സ്റ്റിറ്റ്യൂട്ട് സൗജന്യ ആരോഗ്യ ക്യാമ്പുക സംഘടിപ്പിക്കുന്നു, അവിടെ. പൊഡാനെയെ പോലുള്ള ഡോക്ടമാ അവരുടെ വിലപ്പെട്ട സമയം സംഭാവന ചെയ്യുന്നു. ക്യാമ്പുകളുടെ പ്രധാന നേട്ടം ആരോഗ്യത്തെയും അപസ്മാരത്തെയും കുറിച്ചുള്ള അവബോധം വദ്ധിപ്പിക്കുക എന്നതാണ്. ഓരോ തവണയും 1100 ഓളം പേ പങ്കെടുക്കുന്ന ക്യാമ്പുക ഇതുവരെ 5000 അധികം ആളുകക്ക് പ്രയോജനം ചെയ്തിട്ടുണ്ട്.

ഇന്ത്യ പുരാണങ്ങളും സംസ്കാരവും അനുസരിച്ച്, എല്ലാ ദൈവങ്ങളും പശുവി സിക്കുന്നു. ഈ ധാരണയുടെ വ്യക്തമായ ഉദാഹരണമാണ് ഈ പദ്ധതി. പശുക്കളുടെ സംരക്ഷണത്തിനും പരിപാലത്തിനുമായി ആരംഭിച്ച പദ്ധതി ഇന്ന് പലമടങ്ങ് വളന്ന് സമീപ പ്രദേശങ്ങളിലെ നിരവധി മേഖലകളി വിപ്ലവകരമായ നല്ല മാറ്റങ്ങ കൊണ്ടുവരികയുണ്ടായി.

221 Views
अगली कहानी