सब्‍सक्राईब करें

क्या आप ईमेल पर नियमित कहानियां प्राप्त करना चाहेंगे?

नियमित अपडेट के लिए सब्‍सक्राईब करें।

വ്യവസായി വനിതാ സംരംഭകത്വത്തിന്റെ ഉദാഹരണം

ഡോ.നീതു | സോലാപൂർ / മഹാരാഷ്ട്ര

parivartan-img

ഭകാലത്ത് ചൂടുള്ള റൊട്ടി കഴിക്കാ ആഗ്രഹിച്ചതിന് ജോലിയി നിന്ന് പിരിച്ചുവിട്ട ദിവസം സുലോചന ഇന്നും മറന്നിട്ടില്ല. ദാരിദ്ര്യം ജീവിതം ദുസ്സഹമാക്കിയിരുന്നു, എന്നാ തൊഴിലില്ലായ്മ അവരെ ജോലി തേടി വീടുതോറും അലയാ പ്രേരിപ്പിച്ചു. എന്നാ ഇന്ന് ഒരുപാട് മാറിയിരിക്കുന്നു, സോലാപൂരിലെ പ്രധാന മാക്കറ്റിലെ പത്മ ടാക്കീസിന് മുന്നി, അവക്ക് ഗണേഷ് മാക്കറ്റിംഗ് എന്ന മൊത്തവ്യാപാര ഏജസി ഉണ്ട്, അതിന്റെ വാഷിക വിറ്റുവരവ് ലക്ഷങ്ങളാണ്. മറുവശത്ത്, ഒരു സാധാരണവീട്ടമ്മമാരായ അപ്പന, ചന്ദഷിവ്, എന്നിവ ഒരു കാലത്ത് കുറച്ച് സമ്പാദിക്കാ വേണ്ടി പപ്പടമുണ്ടാക്കുന്നതി പരിശീലനം നേടിയത് . ഇപ്പോ വളന്നുവരുന്ന ഒരു സംരംഭമാണ് അവരുടെത്. പ്പന ഇന്ന് 500 ലേറെ സ്ത്രീകക്ക് തൊഴി കുന്നുണ്ട്. ഇപ്പോ വൈഷ്ണവിയെ കാണൂ, ഒരുകാലത്ത് പണത്തിനായി കഷ്ടപ്പെട്ടിരുന്ന വൈഷ്ണവിയുടെ ബൊട്ടീക്ക് ഇപ്പോ ഏറ്റവും പുതിയ ഫാഷ ഡിസൈനുകക്ക് പേരുകേട്ടതാണ്. ദൈനംദിന ആവശ്യങ്ങക്കായി ബുദ്ധിമുട്ടുന്ന സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്നതിനായി 2004- മഹാരാഷ്ട്രയിലെ സോലാപൂ നഗരത്തിലാണ് ഉദ്യോഗ് ധിനി ആരംഭിച്ചത്. രാഷ്ട്രീയ സേവാഭാരതിയുടെ നാഷണ ട്രസ്റ്റി ചന്ദ്രിക ചൗഹാന്റെ ശ്രമത്താ ആരംഭിച്ച സംഘടന 600 സ്വയം സഹായ സംഘങ്ങളിലൂടെ 10,000 സ്ത്രീകളെ തൊഴിലുമായി ബന്ധിപ്പിച്ചു. സംഘത്തിന്റെ മു പ്രചാരകനായിരുന്ന ശംഭു സിംഗ് ചൗഹാന്റെ ഭാര്യ ചന്ദ്രിക ചൗഹാ തന്റെ ജീവിത പോരാട്ടത്തി നിന്ന് പഠിച്ചത് സമൂഹത്തിലേക്ക് ആയിരം ഇരട്ടിയായി കി .വനിതാ സംരംഭകത്വ രംഗത്ത് മാതൃക കാട്ടിയ ഉദ്യോഗ് ധിനി, സംരംഭക പരിശീലനത്തിനുള്ള മികച്ച സ്ഥാപനമെന്ന ബഹുമതി നിരവധി  തവണ നേടിയിട്ടുണ്ട്.


      വനിതാ സ്വയം സഹായ സംഘം നിമ്മിച്ചഉപ്പന്നങ്ങളുമായി ചന്ദ്രിക ജി ചൗഹാ.

  ഭാക്കരിറൊട്ടിയുടെയും (കട്ടിയുള്ള ജ്വാറൊട്ടി) കടല ചട്ണിയുടെയും പേര് കേക്കുമ്പോ ഒരോമറാഠിക്കാരന്റെ വായിലും വെള്ളമൂറും. മഹാരാഷ്ട്രയിലെ സാധാരണക്കാരന്റെ വിഭവത്തെ ഉദ്യോഗ് ധിനി ഇന്ന് ഇവിടെ ഒരു ജനപ്രിയ ബ്രാഡാക്കി. പ്രവിശ്യയിലെ പരമ്പരാഗത ഭക്ഷണത്തെഅടിസ്ഥാനമാക്കി, ചന്ദ്രിക ജി അവരോടൊപ്പം എണ്ണൂറ് ബേക്കറിക ചേത്തു. ഇതുമാത്രമല്ല, വൃദ്ധസദനങ്ങളിലെ ബന്ധുക്കക്കും രോഗികക്കും ഒന്നര രൂപയ്ക്ക് പോഷകാഹാരം കിയിട്ടുണ്ട്. ഇത് വ്യാവസായിക വളച്ചയുടെ ഒരു ഭാഗം മാത്രമാണ്. തയ്യ, എംബ്രോയ്ഡറി, കാറ്ററിംഗ് മപാത്ര നിമ്മാണം, പയറും അരിയും വൃത്തിയാക്ക, വീട്ടുപകരണങ്ങ തയ്യാറാക്ക, പഴയ വസ്ത്രങ്ങളി നിന്ന് ബാഗുക ഉണ്ടാക്ക, ഉത്സവങ്ങളി പ്രത്യേക ലഘുഭക്ഷണങ്ങ തയ്യാറാക്ക തുടങ്ങി വിവിധ ബിസിനസുകളി സ്ത്രീകക്ക് സംഘടന സ്വയം തൊഴി സൃഷ്ടിച്ചു. വനിതകളെ ഹെപ്പ് ഗ്രൂപ്പുകളിചേത്തുകൊണ്ട് അവരെ സാമ്പത്തികമായി സ്വയംപര്യാപ്തമാക്കി. ഇത് മാത്രമല്ല, സ്ത്രീകക്ക് വീട്ടി ഇരുന്നു പണം സമ്പാദിക്കാനുള്ള വഴിക പഠിപ്പിക്കുകയും അതിലൂടെ സാധനങ്ങ വിപണനവും നടത്താനും പഠിപ്പിച്ചുഇനി സുലോചനയെ കുറിച്ച് പറയാം, അവ ചന്ദ്രിക തായിയി വരുമ്പോ പല വീടുകളിലും (ചൗക്ക ബസാ ) ഭക്ഷണമുണ്ടാക്കുന്ന ജോലിചെയ്യുകയായിരുന്നു. ഹെയകട്ടിംഗ് സലൂണുകളി ബ്ലേഡുക വിക്കാ നാവിക സമൂഹത്തിപ്പെട്ട സ്ത്രീയെ ചന്ദ്രിക ജി പ്രചോദിപ്പിച്ചു. സംഘടനയുടെ നിരന്തര മാഗനിദേശവും സഹകരണവും കൊണ്ട് ക്രമേണ സുലോചന സലൂണിലേക്ക് ആവശ്യമായ സാധനങ്ങളുടെ ഒരു ചെറിയ കട തുടങ്ങി.ഇന്ന് ആ കട സോളാപൂരിലെ ഏറ്റവും വലിയ മൊത്തവ്യാപാര ഏജസിയായി മാറിയിരിക്കുന്നു. ഇപ്പോ ഉദ്യോഗവദ്ധിനിയുടെ മാക്കറ്റിംഗ് ടീം മേധാവിയായ സുലോചനയും അടുത്തിടെ സലൂ കസേരകക്കായി ഒരു ഫാക്ടറി ആരംഭിച്ചിട്ടുണ്ട്.


     അഹമ്മദാബാദി നിന്ന് സോലാപൂരിലെത്തിയ ചന്ദ്രിക ചൗഹാ എന്ന സാധാരണക്കാരിയായവീട്ടമ്മയ്ക്ക്, ത്താവിന്റെ തുറന്ന ഹൃദയ ശസ്ത്രക്രിയ വീടിന്റെ സാമ്പത്തിക സ്ഥിതിതകിടം മറിച്ചില്ലെങ്കി ഒരുപക്ഷേ ഒരിക്കലും വീടിന്റെ ഉമ്മറപ്പടിക്ക് പുറത്ത് കടക്കാ കഴിയുമായിരുന്നില്ല. തുടന്ന് തയ്യലിലും എംബ്രോയ്ഡറിയിലും സ്വണമെഡ നേടിയ ബിരുദം തയ്യ, എംബ്രോയ്ഡറി എന്നിവയിലൂടെ സ്വയം പര്യാപ്തയായി. സംഘത്തിന്റെ അന്നത്തെ പ്രാന്തിയ് സംഘചാലക് ഡോ. കുക്‌ഡെയുടെ പ്രചോദനത്താ, ചന്ദ്രിക ജി തന്റെ ഈ കഴിവ് ഉപയോഗിച്ച് മറ്റ് സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്നതിനുള്ള പ്രവത്തിക്കാ തുടങ്ങി. സോലാപൂരിലെ ഗോത്രേക്ക ബസ്തിയുടെ കുടിലി ആരംഭിച്ച ആദ്യ തയ്യ കേന്ദ്രത്തി നിന്ന് ആരംഭിച്ച യാത്ര വനിതാ സംരംഭകത്വ പരിശീലനത്തി സുവ അധ്യായമായി. ഇന്ന് വ്യവസായിക്ക് സ്വന്തമായി ഒരു റൊട്ടി ഉണ്ടാക്കുന്നവീട് ഉണ്ട്, അതി പ്രതിദിനം അയ്യായിരം റൊട്ടി ഉണ്ടാക്കുന്നു. ഇത് വിവിധ സ്കൂളുകളിലേക്കും ആശുപത്രികളിലേക്കും പോകുന്നു. ദിവസവും രണ്ടര മുത മൂവായിരം വരെ ആളുകക്കുള്ള ഭക്ഷണം അവരുടെ അടുക്കളയി തയ്യാറാക്കുന്നു, ഇത് വീട്ടി ഇരിക്കുന്ന നിരവധി സ്ത്രീകക്ക് തൊഴി കുന്നു. പ്രതിമാസം രണ്ട് ക്വിന്റ കടല ചട്ണിയും സ്ഥാപനം വിക്കുന്നുണ്ട്. ദീപാവലി, ഹോളി തുടങ്ങിയ ആഘോഷങ്ങളി ഇവിടെയുണ്ടാക്കുന്ന പലതരം സ്നാക്സുക വിദേശരാജ്യങ്ങളിലേക്കും പോകാറുണ്ട്. സമൂഹത്തോടുള്ള സംവേദനക്ഷമതയാണ് സംഘടനയുടെ അടിസ്ഥാനം. പരിശീലനത്തോടൊപ്പം ഇവിടെയെത്തുന്ന സ്ത്രീകക്ക് ഇന്ത്യ സംസ്‌കാരത്തോടും രാജ്യത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്തബോധവും പഠിപ്പിക്കുന്നു. അന്ധരായ കുട്ടികളുടെ കൈകൊണ്ട് നിമ്മിച്ച ബാഗുകളുടെ വിപണനവും സംഘടന നടത്തുന്നുണ്ട്.

 

ഉദ്യോഗ് വധിനിയുടെ വിജയം കണ്ട് രാഷ്ട്രീയ സേവാഭാരതി സ്ഥാപനത്തിന് സ്ത്രീകളുടെ വികസനത്തിനുള്ള സ്വയം സഹായ സംഘമായ വൈഭവ് ശ്രീ യോജനയുടെ ചുമതല കിയതായി സംഘത്തിന്റെ കേന്ദ്ര സവീസ് ടീം അംഗവും മുതിന്ന പ്രചാരകനുമായ ഉദയ് ജോഗ്ലേക്ക പറയുന്നു. രാജ്യത്തുടനീളമുള്ള സ്വയം സഹായ സംഘങ്ങളിലൂടെ സ്ത്രീകളെ സ്വയം പര്യാപ്തരാക്കാനുള്ള കാമ്പയിനി ചന്ദ്രിക ജി രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളിലെ സ്ത്രീകക്ക് പരിശീലനം കുന്നു. ബന്ധപ്പെടേണ്ട നമ്പ: ചന്ദ്രിക ചൗഹാ


No. : 9422069455 –

286 Views
अगली कहानी